Tag: tp chandrasekharan

Total 4 Posts

‘ജീവിച്ചിരിക്കുന്ന ടിപിയേക്കാള്‍ കരുത്തനാണ് മരിച്ച ടിപി’: വീണ്ടുമൊരു മെയ് നാല്, ടിപി വധത്തിന് 12 വയസ്

വടകര: ‘ജീവിച്ചിരിക്കുന്ന ടിപിയേക്കാള്‍ കരുത്തനാണ് മരിച്ച ടിപി’……. വടകരയിലെ രാഷ്ട്രീയത്തെ ഒന്നടങ്കം കീഴ്‌മേല്‍ മറിച്ച ടിപി ചന്ദ്രശേഖരന്റെ മരണത്തിന് പിന്നാലെ ഇക്കഴിഞ്ഞ 12 വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട വാക്കുകളിലൊന്നാണിത്. വടകരയുടെ രാഷ്ട്രീയത്തില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തിലെ ഓരോ ദിവസവും ആളുകള്‍ ചര്‍ച്ച ചെയ്ത കൊലപാതകമായിരുന്നു ഒഞ്ചിയത്തെ ടിപിയുടെ മരണം. പതിമൂന്നാം രക്തസാക്ഷിത്വദിനത്തിലും ടിപി ചന്ദ്രശേഖരന്‍

‘മുഴുവൻ പ്രതികളും നിയമത്തിനു മുന്നിൽ വന്നിട്ടില്ല, കൂടുതൽ ഗൂഢാലോചന പുറത്തുവരണം, നിയമപോരാട്ടം തുടരും’; കെ.കെ.രമ

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കെതിരായ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെ.കെ രമ. ‘നല്ല വിധിയെന്നും, മുഴുവന്‍ പ്രതികളും നിയമത്തിന് മുന്നില്‍ വന്നിട്ടില്ലെന്നും, കൂടുതല്‍ ഗൂഢാലോചന പുറത്തുവരണമെന്നും അതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ‘‘നല്ല വിധിയാണ്, അതിനെ സ്വാഗതം ചെയ്യുന്നു. ചില പ്രതികൾക്ക് ഇരട്ട ജീവപര്യന്തമാണ് കിട്ടിയത്. നേരത്തെ

ടി.പി ഓര്‍മയായിട്ട് 11 വര്‍ഷം; ഓര്‍ക്കാട്ടേരിയില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും സംഘടിപ്പിച്ചു

ഓര്‍ക്കാട്ടേരി: ടി.പി ചന്ദ്രശേഖരന്‍ പതിനൊന്നാം രക്തസാക്ഷി ദിനത്തില്‍ ഓര്‍ക്കാട്ടേരി റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും നടത്തി. വൈകുന്നേരം വെള്ളികുളങ്ങരയില്‍ നിന്നും ആരംഭിച്ച റെഡ് വളണ്ടിയര്‍ മാര്‍ച്ചും റാലിയും ഓര്‍ക്കാട്ടേരി ചന്ത മൈതാനിയില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ആര്‍.എം.പി.ഐ ദേശീയ ചെയര്‍മാന്‍ കെ ഗംഗാധര്‍ ഉദ്ഘാടനം ചെയ്തു. ടി.പിയുടെ രക്തസാക്ഷിത്വം മറ്റ് രക്തസാക്ഷികളില്‍ നിന്ന് വ്യത്യസ്തമാകുന്നത്

‘ഓര്‍മ്മകളെ ഒരു കൊലവാള്‍ത്തലപ്പിനും ഒടുക്കാനാവില്ലല്ലോ’; ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് സുഹൃത്തും സഖാവുമായ വി.കെ സുരേഷ് എഴുതുന്നു

പതിനൊന്ന് വർഷം മുമ്പ് ഒരു മെയ് 4 നായിരുന്നു ടി.പി.ചന്ദ്രശേഖരൻ വെട്ടേറ്റ് മരിച്ചു വീണത്. ഒഞ്ചിയത്തിന്റെ വീറുറ്റ രക്തസാക്ഷി ടി.പിയുടെ ഓർമ്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് സുഹൃത്തും സഖാവുമായ വി.കെ സുരേഷ് വടകര ഡോട് ന്യൂസില്‍ എഴുതുന്നു. ടി.പിയുടെ അന്ത്യ ദിനങ്ങളിലെ ഓര്‍മ്മകള്‍ വളരെ വേദനയോടെയാണ് അദ്ദേഹം കുറിക്കുന്നത്. ഒരു ദീര്‍ഘയാത്രയുടെ ക്ഷീണവും പേറിയാണ് ഞാന്‍ മെയ്