Category: പേരാമ്പ്ര
സംസ്ഥാനത്ത് തീവ്രമഴ ഒഴിയുന്നു; കോഴിക്കോട് അടക്കമുള്ള നാല് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. ഇന്ന് ഒരു ജില്ലയിലും അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പില്ല. കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ ജില്ലകളില്‍ ശക്തമോ അതിശക്തമോ ആയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോരമേഖലകളില്‍ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. കേരള
”പുണര്‍തത്തില്‍ പോത്തിന്‍പുറത്തും പുല്ല് ”; തിരുവാതിര പടിയിറങ്ങിയതിന് പിന്നാലെ വന്ന പുണര്‍തം ഞാറ്റുവേലയെക്കുറിച്ച് അറിയാം
നടീല്‍ കാലമെന്ന പേരില്‍ പ്രശസ്തി നേടിയ തിരുവാതിര ഞാറ്റുവേല വിടപറയുകയാണ്. ജൂണ്‍ 22 മുതല്‍ ജൂലൈ ആറുവരെ നീണ്ട പ്രസിദ്ധമായ തിരുവാതിര ഞാറ്റുവേലയോടെയാണ് ജൂലൈ മാസത്തെ കാര്‍ഷിക കലണ്ടര്‍ ആരംഭിച്ചത്. ജൂലൈ ആറുമുതല്‍ 20 വരെ നീളുന്ന പുണര്‍തം ഞാറ്റുവേലയാണ് ജൂലൈ മാസത്തെ രണ്ടാമത്തെ ഞാറ്റുവേല. ഫലവൃക്ഷതൈകളും മറ്റും നടാന്‍ പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേലയെങ്കില്‍
മൂത്തമകന് രോഗം സ്ഥിരീകരിച്ചു, പിന്നാലെ ഇളയ കുട്ടിയ്ക്കും രോഗലക്ഷണങ്ങള്‍, മാതാപിതാക്കളോടും പരിശോധന നടത്താന്‍ നിര്‍ദേശിച്ചു; കോഴിക്കോട് സ്വദേശികളായ നാലംഗ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചത് മാരക രോഗത്തെക്കുറിച്ചുള്ള ആധിയെന്ന് സംശയം
മലപ്പുറം: മുണ്ടുപറമ്പില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാരക രോഗത്തെ കുറിച്ചുള്ള പേടിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയം. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ധന്‍ എന്നിവരെയാണ് മുണ്ടുപറമ്പിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാരക രോഗമായ ഡുഷേന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫിയെക്കുറിച്ചുള്ള ആധിയാണ് കൂട്ട
കൊയിലാണ്ടി വലിയമങ്ങാട് ബിച്ചിൽ യുവാവിനെ കാണാതായി
കൊയിലാണ്ടി: കൊയിലാണ്ടി വലിയമങ്ങാട് ബിച്ചിൽ യുവാവിനെ കാണാതായി. വലിയമങ്ങാട് സ്വദേശി അനൂപ് സുന്ദരനെയാണ് കാണാതായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോലീസും സ്ഥലത്തുണ്ടായിരുന്നു. ALSO READ- വലിയമങ്ങാട് ബീച്ചില്‍ കാണാതായ യുവാവിനെ ഇതുവരെ കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി കോസ്റ്റല്‍ പൊലീസ്
നിഹാലിനെ അവസാനമായി കാണാനെത്തിയത് നൂറുക്കണക്കിനാളുകള്‍; പ്രിയപ്പെട്ടവന് വിട നല്‍കി മണിയൂർ
മണിയൂർ: തങ്ങളോടൊപ്പം ഇന്നലെ വരെ കളിച്ച പ്രിയപ്പെട്ട കൂട്ടുകാരന്‍ ഇനിയില്ല, മണിയൂരില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച നിഹാലിന്റെ മൃതദേഹം ഖബറടക്കി. നൂറുക്കണക്കിന് ആളുകളാണ് നിഹാലിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വീട്ടിലേക്കെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം. കളി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരികയായിരുന്ന നിഹാല്‍ പൊട്ടി വീണ
കൂലി നിഷേധിച്ചതില്‍ പ്രതിഷേധം; ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഒറ്റയാള്‍ സത്യാഗ്രഹവുമായി ഹരിത കര്‍മ്മ സേനാംഗം
പേരാമ്പ്ര: ജൂണ്‍ മാസത്തെ കൂലി നിഷേധിച്ചെന്ന് ആരോപിച്ച് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനാ അംഗം പ്രതിഷേധ സത്യാഗ്രഹം നടത്തി. പഞ്ചായത്തിനു കീഴിലെ ഹരിത കര്‍മ്മ സേനാഗമായ വി.ടി ഗിരിജയാണ് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്തിയത്. ജൂണ്‍ മാസത്തെ കൂലി ഹരിത കര്‍മ്മ സേനയുടെ സെക്രട്ടറി നിഷേധിച്ചതായാണ് ഇവരുടെ പരാതി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി,
കാരയാട് തറമലങ്ങാടി കണിയോത്ത് അംഗനവാടിക്ക് സമീപം മേക്കോത്ത് പത്മിനി അമ്മ അന്തരിച്ചു
കാരയാട്: കാരയാട് തറമലങ്ങാടി കണിയോത്ത് അംഗനവാടിക്ക് സമീപം മേക്കോത്ത് പത്മിനി അമ്മ അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. ഭർത്താവ് പരേതനായ മേക്കോത്ത് അച്യുതൻ മാസ്റ്റർ. മക്കൾ: സത്യനാഥൻ (റിട്ട. എൻ.എ.ഡി ആലുവ), രാഗിണി (അംഗനവാടി വർക്കർ എലങ്ക മൽനടുവണ്ണൂർ ), അജിത (ചിങ്ങപുരം). മരുമക്കൾ: വിളയാട്ടേരി ശിവദാസ് (മുൻ കാരയാട് ബേങ്ക് ജീവനക്കാരൻ ), ശശി (ടീ
കനത്ത മഴയില്‍ ചങ്ങരോത്ത് പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; കൊയിലാണ്ടി താലൂക്കില്‍ 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു
പേരാമ്പ്ര: കനതത്ത മഴയില്‍ പേരാമ്പ്രയില്‍ ചങ്ങരോത്ത് പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കടിയങ്ങാട് എല്‍.പി സ്‌കൂളിലാണ് ക്യാമ്പ് തുടങ്ങിയത്. ഒമ്പതാം വാര്‍ഡ് മഹിമ സ്റ്റോപ്പിന് സമീപത്തുള്ള സുലോചന കോവുമ്മല്‍ എന്നവരുടെ കുടുംബത്തിലെ മൂന്ന് പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ചങ്ങരോത്തിന് പുറമെ ബാലുശ്ശേരിയിലും വടകരയും ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ബാലുശ്ശേരി ഗവ. എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍
വടകര ചോറോട് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
വടകര: ഓര്‍ക്കാട്ടേരി ചോറോട് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകിട്ടോടെ കാണാതായ കൊമ്മിണിക്കാഴ മീത്തലെ പറമ്പത്ത് വിജീഷിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ട് നടക്കുതാഴെ ചേറോട് കനാലില്‍ ഇറങ്ങി പായല്‍ നീക്കുന്നതിനിടെയാണ് വിജീഷ് ഒഴുക്കില്‍പ്പെട്ടത്. രണ്ട് ദിവസം പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (07-07-2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ. അനുഷ ഡോ. ലക്ഷ്മി കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഡോ. സബീഷ് ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.